മഴയളക്കുന്ന ഒരു ​ഗ്രാമം

2018ലെ മഹാപ്രളയത്തിൽ മുങ്ങിപ്പോയ ഒരു നാടാണ് എറണാകുളം – തൃശൂർ അതിർത്തിയിലെ പുത്തൻവേലിക്കര. അന്ന് 5000 ൽ അധികം ആളുകൾ
ക്യാമ്പുകളിലേക്ക് മാറ്റപ്പെട്ടു. പെരിയാറും ചാലക്കുടിപ്പുഴയും സംഗമിക്കുന്ന ഈ പ്രദേശത്ത് തുടർ വർഷങ്ങളിലും പ്രളയം ആവർത്തിച്ചു. മഴക്കെടുതികൾ പതിവായതോടെ പുത്തൻവേലിക്കരയിലെ ജനങ്ങൾ ദുരന്ത ലഘൂകരണത്തിനായി മുന്നിട്ടിറങ്ങി. മഴയെയും പുഴയെയും അവർ പഠിക്കാൻ തുടങ്ങി.

ആരതി എം.ആർ തയ്യാറാക്കിയ ​ഗ്രൗണ്ട് റിപ്പോർട്ട്.

വീഡിയോ കാണാം:

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

October 10, 2022 4:51 pm