പാടങ്കര ഭഗവതിയെ നഷ്ടമാക്കിയ രാമൻ
January 22, 2024 11:09 amവിഭജനം ഉണ്ടാക്കിയ മുറിവുകൾക്ക് ശേഷം മനസുകളിൽ വീണ്ടും മുറിവുകൾ തീർത്ത ബാബറി മസ്ജിദ് എനിക്ക് നഷ്ടപ്പെടുത്തിയത് പാടങ്കര ഭഗവതിയുമായുള്ള ഭൗതികബന്ധമാണ്.
വിഭജനം ഉണ്ടാക്കിയ മുറിവുകൾക്ക് ശേഷം മനസുകളിൽ വീണ്ടും മുറിവുകൾ തീർത്ത ബാബറി മസ്ജിദ് എനിക്ക് നഷ്ടപ്പെടുത്തിയത് പാടങ്കര ഭഗവതിയുമായുള്ള ഭൗതികബന്ധമാണ്.
ബാബറി മസ്ജിദ് തകർക്കപ്പെടുമ്പോൾ പി.ടി.ഐയിലെ ഫോട്ടോ ജേണലിസ്റ്റായിരുന്നു അബുൾ കലാം ആസാദ്. ഒന്നാം കർസേവയുടെ റിപ്പോർട്ടറായിരുന്ന അബുൾ രണ്ടാം കർസേവയുടെ
സ്ത്രൈണരൂപമുള്ള രാമനെ അകറ്റി നിർത്തിയിരുന്ന ആർ.എസ്.എസ് ഹിന്ദു ഹൃദയഭൂമിയിലെ രാമവികാരത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തി, ഹിംസാത്മകമായ രാമനെ രൂപപ്പെടുത്തിയ ചരിത്രം പങ്കുവയ്ക്കുന്നു
വ്യക്തമായ അധികാരരാഷ്ട്രീയ താൽപര്യത്തോടെ രൂപം നൽകപ്പെട്ട വർഗീയ പദ്ധതിയിലെ മുഖ്യ കഥാപാത്രം മാത്രമായിരുന്നു സംഘപരിവാരത്തിന് രാമനെന്ന് കൃത്യമായി തെളിയിക്കുന്ന ആനന്ദ്
പെൺജീവിതത്തിന്റെ പലകാല പരിണിതികളിൽ ഒരു സ്ത്രീയുടെ ആനന്ദാന്വേഷണങ്ങൾ. ഓർമ്മകളിലെയും സ്വപ്നങ്ങളിലെയും നിഗൂഢലോകങ്ങൾ. പ്രണയവും വിവാഹവും ഹൃദയബന്ധങ്ങളും നൽകിയ ഈ തിരിച്ചറിവുകൾ,
ഇന്ത്യയിൽ ഹിന്ദുത്വ രാഷ്ട്രീയം പിടിമുറുക്കുന്നതിന്റെ ചരിത്ര മുഹൂർത്തങ്ങളെ രേഖപ്പെടുത്തിയ എന്റെ ഡോക്യുമെന്ററി ആയിരുന്നു രാം കെ നാം. വിശ്വാസവും രാഷ്ട്രീയവും
ഒ.ടി.ടിയിൽ സ്ട്രീം ചെയ്യുന്ന സിനിമകൾക്കും വെബ് സീരീസുകൾക്കും എതിരെ വലതുപക്ഷ ശക്തികൾ, പ്രത്യേകിച്ച് ഹിന്ദുത്വ സംഘടനകൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി
ബാബറി മസ്ജിദ് തകർക്കപ്പെട്ട, മുസ്ലിം അപരവത്കരണത്തിൻ്റെ ആദ്യ നിലവിളി കേട്ട ആ ദിവസം ഓർത്തെടുക്കുകയാണ് കവി അൻവർ അലി. വൃദ്ധനായ
"രാമക്ഷേത്രത്തിന്റെ പേരിൽ ഒരുപാട് വർഗീയ കലാപങ്ങൾ നടന്നു കഴിഞ്ഞു, മുസ്ലീങ്ങൾ രണ്ടാംതരം പൗരരായി തരം താഴ്ത്തപ്പെട്ടു, ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിസ്ഥാന
"ഡിസബിലിറ്റി മേഖലയെ സംബന്ധിച്ച് നിലനില്‍ക്കുന്ന കാഴ്ചപ്പാടിന്റേതായ പ്രശ്നങ്ങളാണ് മുതുകാടിന്റെ ഡിഫറന്‍റ് ആര്‍ട് സെന്‍റര്‍ പോലെയുള്ള സ്ഥാപനങ്ങളെ കൊട്ടിഘോഷിക്കുന്നതിലേക്ക് ചെന്നെത്തിക്കുന്നത്. ഏതെങ്കിലുമൊരു