സമരത്തുടർച്ചകളുടെ 2022
January 1, 2023 2:35 pmസ്വന്തമെന്ന് പറയാൻ ആകെയുള്ള ഒരു തുണ്ട് ഭൂമി നഷ്ടപ്പെടുമോയെന്ന ആശങ്കയിൽ പ്രതിഷേധിക്കാനിറങ്ങിയവരും, വീടും തൊഴിലും നഷ്ടപ്പെട്ട് കുടിയിറക്കപ്പെട്ട നിസഹായരായ മനുഷ്യരുടെ
സ്വന്തമെന്ന് പറയാൻ ആകെയുള്ള ഒരു തുണ്ട് ഭൂമി നഷ്ടപ്പെടുമോയെന്ന ആശങ്കയിൽ പ്രതിഷേധിക്കാനിറങ്ങിയവരും, വീടും തൊഴിലും നഷ്ടപ്പെട്ട് കുടിയിറക്കപ്പെട്ട നിസഹായരായ മനുഷ്യരുടെ
2022 ലെ വായനയിൽ നിന്നും തെരഞ്ഞെടുത്ത പുസ്തകങ്ങൾ അവതരിപ്പിക്കുന്നു വിവിധ മേഖലകളിലെ വായനക്കാർ. ഒറ്റ വായനയിൽ വിട്ടൊഴിയാത്ത പുസ്തകങ്ങളാണിവ, 2022
വയനാട് സാഹിത്യോത്സവത്തിൽ അരുന്ധതി റോയ് തന്റെ സാഹിത്യ-രാഷ്ട്രീയ ജീവിതത്തിന്റെ ഉള്ളകങ്ങൾ വെളിപ്പെടുത്തുന്നു. നിലപാടുകൾ നിർഭയമായി ആവർത്തിക്കുന്നു. ബുക്കർ പുരസ്ക്കാര ജേതാവായ
"ഒരു ഫുട്ബാൾ താരമെന്ന നിലയിൽ നിങ്ങൾ ഉദ്ദേശിച്ച നിലയിൽ എത്താൻ കഴിഞ്ഞില്ലെങ്കിൽ ഒരിക്കലും നിങ്ങൾ നിരാശരാകരുത്. രാജ്യത്തെ ഏറ്റവും മികച്ച
ന്യൂനപക്ഷ സമുദായങ്ങളിലെ ഗവേഷക വിദ്യാർത്ഥികൾക്കായിട്ടുള്ള മൗലാനാ ആസാദ് നാഷണൽ ഫെലോഷിപ്പ് (MANF) നിർത്തലാക്കാൻ തിരുമാനിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഇന്ത്യയിലെ മുസ്ലീങ്ങളുടെ
ഇറാനിയൻ കുർദിഷ് യുവതി മഹ്സ അമിനി കൊല്ലപ്പെട്ടതിൽ പ്രതിഷേധം ആരംഭിച്ചപ്പോൾ, 25 കാരിയായ റോയ പിയാറെയ് ഇറാനിലെ കെർമാൻഷാ നഗരത്തിൽ
മഅദനിയുടെ ജീവിതം മുൻനിർത്തി കെട്ടിച്ചമയ്ക്കപ്പെട്ട കേസുകളിൽപ്പെട്ട് ഇന്ത്യയിലെ വിവിധ ജയിലുകളിൽ കഴിയുന്നവരുടെ വിഷയത്തെയും, ഒഡീഷയിലെ കന്ധമാലിൽ സംഘപരിവാർ നടത്തിയ വംശഹത്യയെയും
കവിത എഴുതിയവരുടേതല്ല ആത്മഹത്യ കുറിപ്പുകളിലൂടെ ലോകത്തെ എതിരേറ്റവരുടേതാണ് ആദിയുടെ കാവ്യപാരമ്പര്യം. എന്നാൽ അതിജീവനത്തിന്റെ രക്തരേഖകളാണ് ആദിയുടെ കവിതകൾ. ഭാഷയെയും ,
കെ.പി ശശിയുടെ പൊളിറ്റിക്കൽ കാർട്ടൂണുകൾ അദ്ദേഹത്തിന്റെ സമരപ്രകാശനങ്ങൾ കൂടിയായിരുന്നു. അദ്ദേഹത്തിന്റെ കാർട്ടൂണുകൾ ഉൾപ്പെടുത്തി വികാസ് അധ്യയൻ കേന്ദ്ര 2004ൽ പ്രസിദ്ധീകരിച്ച
"ഒരു എഞ്ചിനിയറെയോ ഡോക്ടറെയോ അവരുടെ പണി ചെയ്യാൻ വിടുന്നതുപോലെ ഒരു എഴുത്തുകാരിയെയും അവളുടെ പണിയെടുക്കാൻ അനുവദിക്കണം. അവളുടെ ഏകാന്തതയിൽ അവൾ