കടലോളം അറിവുകളുള്ള കടൽപ്പണിക്കാർ
കടൽ, കടൽ പരിസ്ഥിതി, കടൽപ്പണിക്കാരുടെ പരമ്പരാഗത അറിവുകൾ എന്നിവയുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ഫ്രണ്ട്സ് ഓഫ് മറൈൻ ലൈഫിന്റെ സ്ഥാപകൻ റോബർട്ട് പനിപ്പിള്ളയും സമുദ്രഗവേഷകൻ കുമാർ സഹായരാജുവും കടലറിവുകൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുന്നു. മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങൾ കൂടിയായ ഇവർ കടലിനടിത്തട്ടിൽ നടത്തിയ പ്രവർത്തനങ്ങളുടെ ദൃശ്യങ്ങളും കാണാം.
സർക്കാർ പുറമ്പോക്ക് സ്വകാര്യ വ്യക്തികൾക്ക് എഴുതി നൽകുന്ന ഉദ്യോഗസ്ഥർ
“പട്ടികജാതിക്കാർക്ക് നൽകിയ പട്ടയങ്ങൾക്ക് എന്ത് സംഭവിച്ചു എന്ന് കേരളം പരിശോധിച്ചിട്ടില്ല. ചൊക്രമുടി സംഭവം പറയുന്നത് അപേക്ഷ നൽകിയ പട്ടികജാതിക്കാർ പലരും പട്ടയം വാങ്ങാൻ പോലും പോയിട്ടില്ല എന്നാണ്. ഭൂപതിവ് ലിസ്റ്റിൽ അവരുടെ പേരുണ്ടായിരുന്നു. ഈ പട്ടയങ്ങൾ പിൽക്കാലത്ത് പലരും തട്ടിയെടുത്തിട്ടുണ്ട്. ഇപ്പോഴും തട്ടിയെടുത്തു കൊണ്ടിരിക്കുന്നു.”
കടുവാപ്പേടിക്ക് പരിഹാരം തേടുമ്പോൾ
വയനാട് പഞ്ചാരക്കൊല്ലിയിൽ രാധ എന്ന സ്ത്രീ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് വനാതിർത്തികളിൽ കടുവാപ്പേടി വീണ്ടും കൂടിയിരിക്കുന്നു. കടുവ സംഘർഷത്തിലേക്ക് എത്തുന്ന സാഹചര്യത്തെ എങ്ങനെയാണ് നേരിടാൻ കഴിയുന്നത്? വയനാടൻ കാടുകൾക്ക് കടുവകളെ ഉൾക്കൊള്ളാൻ കഴിയാത്ത സാഹചര്യമുണ്ടോ? വനം വകുപ്പിനും സർക്കാർ സംവിധാനങ്ങൾക്കും തദ്ദേശീയർക്കും ഇക്കാര്യത്തിൽ എന്താണ് ചെയ്യാൻ കഴിയുന്നത്?
25 വർഷം പിന്നിടുന്ന പ്ലസ് ടു വിദ്യാഭ്യാസവും അവഗണിക്കപ്പെടുന്ന മലബാറും
എസ്.എസ്.എൽ.സി പരീക്ഷാക്കാലം ആരംഭിക്കുകയാണ്. പരീക്ഷയിൽ വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് പ്ലസ് ടുവിന് സീറ്റ് ലഭിക്കുമോ എന്ന ആശങ്ക മലബാർ മേഖലയിൽ ഈ വർഷവും തുടരുകയാണ്. പൊതുവിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും മലബാർ ഏറെ പിന്നിലാണ്. എന്താണ് ഇതിന് പരിഹാരം? വിദ്യാഭ്യാസ പ്രവർത്തകനും അധ്യാപകനുമായ ഡോ. ഇസഡ്.എ അഷ്റഫ് സംസാരിക്കുന്നു.
പണത്തിന് മുന്നിൽ റവന്യൂ നിയമങ്ങൾ വഴിമാറിയ ചൊക്രമുടി
റവന്യൂ സംവിധാനത്തെയാകെ വിലയ്ക്കെടുത്തുകൊണ്ടും പട്ടയരേഖകൾ നശിപ്പിച്ചുകൊണ്ടുമുള്ള കൈയേറ്റമാണ് ഇടുക്കി ജില്ലയിലെ ചൊക്രമുടിയിൽ അരങ്ങേറിയത്. പാറ പുറംപോക്കെന്ന് സര്ക്കാര് അടയാളപ്പെടുത്തിയിരിക്കുന്ന ചൊക്രമുടി മലനിരകളിലുള്ള ഭൂമി എങ്ങനെയാണ് കൈയേറ്റം ചെയ്യപ്പെട്ടത്? ഇടുക്കി സബ് കളക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി വിശദമാക്കുന്നു ആർ സുനിൽ.
കടുവാപ്പേടിക്ക് പരിഹാരം തേടുമ്പോൾ
| February 13, 2025പണത്തിന് മുന്നിൽ റവന്യൂ നിയമങ്ങൾ വഴിമാറിയ ചൊക്രമുടി
| February 12, 2025കച്ചവടം കാരണം ഡോക്ടർമാർക്ക് സ്വാതന്ത്ര്യം നഷ്ടമാകുന്നു
| February 5, 2025ബഹുജൻ എന്ന വാക്കിനെ രാഷ്ട്രീയത്തിലേക്ക് ചുരുക്കരുത്
| February 3, 2025കടൽ മണൽ ഖനനം: പ്രതിസന്ധികൾക്ക് പിന്നാലെ ഒരു വിനാശ പദ്ധതി കൂടി
| January 27, 2025
Subscribe Keraleeyam
Weekly Newsletter
To keep abreast with our latest in depth stories.

മദ്യക്കമ്പനിക്കെതിരെ എതിർപ്പുകൾ ശക്തമാക്കി എലപ്പുള്ളി
| February 6, 2025
കാരാപ്പുഴ അണക്കെട്ടിൽ മുങ്ങിയ ആദിവാസി ഭൂമി
| February 2, 2025കല്ലായിപ്പുഴയ്ക്ക് ഭീഷണിയായി അരിയോറ മലയിലെ കയ്യേറ്റങ്ങൾ
| January 9, 2025മുങ്ങിത്താഴുന്ന താന്തോണി തുരുത്തിനെ ആര് രക്ഷിക്കും?
| December 23, 2024-
DELHI ELECTION 2025: ഡൽഹി ഫലം അവശേഷിപ്പിക്കുന്ന ചോദ്യങ്ങൾ
| February 8, 2025 -
ഇസ്രായേൽ തന്ത്രങ്ങളുടെ പരാജയവും പലസ്തീന്റെ ഭാവിയും
| February 8, 2025
-
ടോമോ സ്കൂളും റിയാന്റെ കിണറും ഒരധ്യാപകന്റെ അന്വേഷണങ്ങളും
| December 19, 2024 -
റബ്ബർ തോട്ടം വെട്ടിമാറ്റി ജൈവവൈവിധ്യത്തിന് വഴിയൊരുക്കി സാരംഗ്
| October 27, 2024
-
നിശ്ചിതത്വം ഒരു പാപമാണ്!
| December 30, 2024 -
നിലം കാലം നലം – പൂത്തു വിടർന്ന നാൾ
| December 22, 2024
-
Anand’s imprisonment – a cautionary message to Dalits
| June 11, 2022
-
ഓപ്പൺ സ്പേസ്
| August 23, 2021